Search This Blog

Monday, January 25, 2010

ശില്‍പം

മറിച്ചു നോക്കിയാ താളുകളില്‍

പാദമായ വാക്കുകള്‍ക്കിടയില്‍ തിരഞ്ഞ

അനര്തമായ അര്‍ത്ഥതിന്‍

ഉടമയായ ശില്പമേ

നിന്നിലോടിയ ഗീതവും

നിന്നിലാടിയ നടനവും

മഴയായ് ചൊരിഞ്ഞു അരുകില്‍ യെതാവേ

വീണുടഞ്ഞ വള മുറിയില്‍

ചിന്തിയ രുധിരമായ് മാറി ഞാന്‍

മാരിയോടൊപ്പം ഒഴുകി നിന്‍

അരുകില്‍ എത്താന്‍ ആഗ്രഹിച്ചു.....

തണല്‍ മരങ്ങള്‍
എണ്ണിതീരാത്ത ചവിട്ടടികളില്‍
വേരൂന്നി നടക്കവേ
ഒരു പടി മുന്നിലെത്തിയ
സ്വന്തമായ പഥികന്‍
ചൂണ്ടിയ വിരല്‍ തുമ്പില്‍
കറങ്ങി മറിഞ്ഞു ജീവിത നൌക
കപ്പിത്താനായ നിഴലിന്‍
അരണ്ട വെളിച്ചമേകാന്‍
അണയാത്ത ദീപമേ കാലചക്രം
പിന്നിലേക്ക് ഓടിയ പിന്‍ നിലാവിനെ
കൈ എത്തി പിടിക്കവേ
പിന്‍ കണ്ണുടക്കി ആ തണല്‍ മരങ്ങളില്‍
സുഖ ദുഃഖ ഗന്ദങ്ങള്‍
ആവോളമെട്ടും
കണ്ണീര്‍ തടങ്ങള്‍ കൊരിക്കുടിച്ചും
അന്ത മില്ല പാതയിലേക്ക് ഉറ്റു നോക്കി
പാതിയടഞ്ഞ മിഴികള്‍
ഗതി എല്ലതളഞ്ഞ പട്ടത്തിന്‍
ചരടില്‍ കുരുക്കിടാന്‍
നീട്ടിയ കൈകള്‍
കൂരംബെട്ടു മുരിയവേ,
അടര്‍ന്നു വീണ കുന്നിമണികു
കുംബിലോരുക്കിയ തണല്‍ മരങ്ങള്‍.....