ശില്‍പം
മറിച്ചു നോക്കിയാ താളുകളില്‍
പാദമായ വാക്കുകള്‍ക്കിടയില്‍ തിരഞ്ഞ
അനര്തമായ അര്‍ത്ഥതിന്‍
ഉടമയായ ശില്പമേ
നിന്നിലോടിയ ഗീതവും
നിന്നിലാടിയ നടനവും
മഴയായ് ചൊരിഞ്ഞു അരുകില്‍ യെതാവേ
വീണുടഞ്ഞ വള മുറിയില്‍
ചിന്തിയ രുധിരമായ് മാറി ഞാന്‍
മാരിയോടൊപ്പം ഒഴുകി നിന്‍
അരുകില്‍ എത്താന്‍ ആഗ്രഹിച്ചു.....
