Search This Blog

Monday, January 4, 2010

തഴുകി ഒഴുകിയ തെന്നലിനെ

തിരികെ വിളിക്കാനഗ്രഹിച്ചു..........

പറന്നുയര്‍ന്ന പറവയെയും..

മൂടി അടക്കപെട്ട കൂട്ടില്‍ ഒരു കൂട്ടിനായ്.

ഇളകി ആടിയ മുടിയിഴകള്‍

നിലവില്‍ നനഞ്ഞു നിശബ്തരായ്..

കുളിര് കോരിയ രാവില്‍

താരാട്ടുമായ് രക്കിളിയെതി.....

ആ ഗസല്‍ രാഗത്തിനോപ്പം

സ്വപ്നങ്ങള്ക് തൊട്ടിലോരുക്കാന്‍

സനദ്യക്ക് പിന്നാലെ എത്തിയ അവള്‍..

കരുതവാലോ? വെളുതവാലോ?

അകല്‍ച്ച....

പൊഴിഞ്ഞു വീണ പൂവിനും

മാരുതനോപ്പം മറഞ്ഞ മഴവില്ലിനും

കാതോര്‍ത്ത കാലോച്ചക്കും

എന്തോ പറയനുണ്ടാര്‍ന്നു .....

പറയാനാവാതെ, കേള്‍ക്കാനാവാതെ

അവര്‍ പോയി..

അറിയാതെ മൂളിയ ഗാനത്തിനും

പറയാതെ അറിഞ്ഞ രാഗത്തിനും

വിടരാതടര്‍ന്ന പൂ മോട്ടിനും

ആ ഗന്ധമുന്ടര്‍ന്നു ............

അകല്‍ച്ചയുടെ രൂക്ഷ ഗന്ദം..

ജീവിതം
താഴേക്ക്‌ പതിക്കാരായ മഴതുള്ളി
അരികെ എത്തിയ തെന്നലിനോടപെക്ഷിച്ചു
താഴുകരുതെന്നെ ,അടര്തരുതെന്നെ .....
മരുതനെ അയച്ച മന്ത്രികനോട് മന്ത്രിച്ചു
ഒരു നിമിഷം കൂടി .........
കൊഴിഞ്ഞു വീണ താളുകളെ
അവള്‍ പെറുക്കിയെടുത്തു.
ചിതലരിച്ച ആ ഏടുകളില്‍ അവള്‍ തിരഞ്ഞു....
ഓരോതാളുകളും കണ്ണീരിനാല്‍ നനഞ്ഞും,
പുഞ്ചിരിയാല്‍ വിടര്‍ന്നും പരിഹസിച്ചു..

kalalayam

ആര്‍ക്കൊകെയോ എന്തൊകെയോ
സമ്മാനിച്ച സ്നീഹിതന്‍
കാണാനെത്തിയവരെ കൂട്ടുകരനക്കിയ സ്നേഹിതന്‍
ആശകളുടെ ശാലയിലേക്ക് കൈ
പിടിച്ചു നടത്തിയ സ്നേഹിതന്‍
ഓരോ അനുഭവവും ജീവിത
പാടമെന്നരിയിച്ച സ്നേഹിതന്‍
പുസ്തക താളുകളില്‍ വരകളാല്‍
വാക്കായ്മാറിയ സ്നേഹിതന്‍
സ്നേഹത്തിന്‍ മന്ച്ചലുകള്‍ തീര്‍ത്ത സ്നേഹിതന്‍
സ്വപ്നങ്ങല്ക് സഞ്ചിയി മാറിയ സ്നേഹിതന്‍

സംഭവിച്ചതെല്ലാം നല്ലതിന്
സംഭാവികുന്നതെല്ലാം നല്ലതിന്
ഇനി സംഭവിക്കുന്നതും നല്ലതിന്
നഷ്ട്ടപെട്ടതോര്‍ത്തു നീ എന്തിനു ദുഖിക്കുന്നു?
നഷ്ട്ടപെട്ടതെന്തെലും നീ കൊണ്ട് വന്നതാണോ?
നശിച്ചതെന്തലും നീ സൃഷ്ട്ടിച്ചതാണോ?
നീ നേടിയതെല്ലാം നിനക്ക് ഇവിടെ നിന്ന് ലഭിച്ചതാണ്.
നിനകുള്ളതെല്ലാം നീ ഇവിടെ നിന്ന് നേടിയതാണ്
ഇന്ന് നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടെയോ ആയിരുന്നു
നാളെ അത് മറ്റാരുടെയോ ആകും
മാറ്റം പ്രകൃതി നിയമമാണ്